സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 22, 2012

സര്‍ക്കാര്‍ നിലപാട് അപലപനീയം.

പുത്തന്‍കുരിശ്: ഉമ്മന്‍ചാണ്ടിയുടെ തണലില്‍ ഓര്‍ത്തഡോക്സ് വിഭാഗം യാക്കോബായ പള്ളികള്‍ കയ്യേറാനും, പൂട്ടിക്കാനും ശ്രമിക്കുകയണന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍ ആരോപിച്ചു. കുറുഞ്ഞി പള്ളിയില്‍ അതിക്രമിച്ചു കയറി പള്ളിയുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും , നാശ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്തവര്‍ക്ക് സമാധാനത്തെകുറിച്ചും കോടതി വിധിയെക്കുറിച്ചും സംസാരിക്കാന്‍ യോഗ്യതയില്ല.ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നും പണം കൈപ്പറ്റി ഉദ്യോഗസ്ഥലോബി  യാക്കോബായ വിശ്വാസികളെ പീഡിപ്പിക്കുന്നത് ഇനിയും കണ്ടില്ലന്നു നടിക്കാന്‍ ആകില്ല.പോലീസിന്റെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പരിപാടിയാണ് കുറുഞ്ഞി പള്ളിയില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളും ഇതിനുണ്ട്.ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു സ്കറിയ പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.