സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, November 27, 2012

ജെ.എസ്.വി.ബി.എസ്.ഗുജറാത്ത് മേഖല ക്യാമ്പ് നവംബര്‍ 18 മുതല്‍ 21 വരെ നടത്തപ്പെട്ടു.

ജെ.എസ്.വി.ബി.എസ് ഗുജറാത്ത് മേഖല ക്യാമ്പ് നവംബർ 18 മുതൽ 21 വരെ വാപ്പി സെൻറ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപ്പെട്ടു.ഗുജറാത്ത് മേഖലയിലുള്ള 5 ദൈവാലയങ്ങളിലെ പൈതങ്ങള്‍  മൂന്ന് ദിവസം താമസിച്ച് പഠിക്കുന്നതിനുളള ക്രമീകരണം വാപ്പി സെന്‍റ് മേരീസ് ദൈവാലയം ചെയ്തു തരുന്നതിനാല്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ജെ.എസ്.വി.ബി.എസ്. ഈ വർഷത്തെ വിഷയം “കൂടാരത്തില്‍ പാര്‍ ക്ക” (സങ്കീർത്തനം 15.1) എന്നുള്ള വിഷയം ആസ്പതമാക്കിയുളളതാണ്.18- ന് വൈകിട്ട് 6 മണിക്ക് ഇടവക സഹായ മെത്രാപോലീത്ത അഭി.അലക്സന്ത്രിയോസ് തിരുമനസ് ജെ. .എസ്.വി.ബി.എസ്.ഉത്ഘാടനം ചെയ്തു. വാപ്പി ഇടവക വികാരി ഫാ.ജിജി തോമസ് വാഴമുട്ടം അധ്യക്ഷത വഹിച്ചു.വാപ്പി മാർത്തോമ്മ ഇടവക വികാരി ഫാ.ജോൺ മാത്യു ആശംസ അര്‍പ്പിച്ചു. വിഷയത്തെ ആസ്പതമാക്കി പ്രോഫ.തോമസ് (ബറോഢ) ക്ളാസുകൾ എടുത്തു. ബ്രദര്‍ .ബെസില്‍ ഗാനപരിശീലനം നൽകി. എറ്റവും നല്ല വിദ്ധ്യാര്‍ത്ഥിയായി ജോയി ജോസിനെ തിരഞ്ഞടുത്തു. ബറോഢ സെന്‍റ് മേരീസ്‌ ഒന്നാം സ്ഥാനവും,വാപ്പി സെന്‍റ് മേരീസ്‌രണ്ടാം സ്ഥാനവും,സൂറത്ത് സെന്‍റ് മേരീസ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റവ ഡീക്കന്‍ സമ്മാനദാനം നിര്‍വഹിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.