സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 1, 2011

അഭിവന്ദ്യ തിരുമേനിമാര്‍ ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.

     വെള്ളം തരാം ജീവന്‍ തരൂ എന്ന മുദ്രാവാക്യവുമായി യാക്കോബായ സഭയുടെ ആഭിമുഖ്യത്തില്‍  ചപ്പാത്തില്‍ നടത്തിയ "സേവ് കേരള"റാലി. അഭി കുര്യാക്കോസ് മോര്‍ തെയോഫിലസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് , അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ നേതൃത്വം നല്‍കി.
മുല്ലപെരിയാര്‍: യാക്കോബായ സഭയിലെ മെത്രാപ്പോലിത്തമാരായ അഭി കുര്യാക്കോസ് മോര്‍ തെയോഫിലസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ,അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നവശ്യപെട്ടു"ചപ്പാത്തില്‍"നടക്കുന്ന സമരത്തിനു യാക്കോബായ സഭയുടെ പിന്തുണ പ്രഖ്യാപിച്ചു സമര പന്തല്‍ സന്ദര്‍ശിച്ചു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിലകൊള്ളുന്ന ഡാമിലെ ജലനിരപ്പ്‌ കുറച്ചു എത്രയും പെട്ടന്ന് ജനങ്ങളുടെ ആശങ്ക കുറയ്ക്കണമെന്ന് അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു. അതോടൊപ്പം  തന്നെ പുതിയ ഡാം പണിയുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും,വികാരപരമായി പ്രതികരിക്കാതെ വിവേക പൂര്‍വമായ സമവായമാണ്‌ ഈ പ്രശ്നത്തില്‍ തമിഴ്നാടുമായി വേണ്ടത് എന്നും മെത്രാപ്പോലിത്ത പറഞ്ഞു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.