സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 20, 2011

യാക്കോബായ സഭയുടെ ഹര്‍ജിയില്‍ 30ന് വാദം കേള്‍ക്കും

കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 30 ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടീസ് അയച്ച് വാദം കേട്ട ശേഷമേ ഉത്തരവ് പുറപ്പെടുവിക്കാനാകൂ.വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പുറപ്പെടുവിക്കുക. കോലഞ്ചേരി തര്‍ക്കം പരിഹരിക്കാന്‍ അഭിഭാഷക കൗണ്‍സില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ കോടതി റെക്കോഡ് ചെയ്തു. സഭാ പ്രശ്‌നത്തില്‍ കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്ലിന്റെ നിര്‍ദ്ദേശങ്ങളും ഇരുവിഭാഗങ്ങളും നടത്തിയ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കോടതി പരിശോധിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.