സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 11, 2010

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

 
Monday October 11
മാവേലിക്കര: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ചുനക്കര മാര്‍ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് പള്ളി അംഗം ഫാ.ടി.എം.ശാമുവലിനെ(സാം)യാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തതെന്ന്‌ ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ്‌ മാര്‍ പക്കോമിയോസ്‌ അറിയിച്ചു. സഭയുടെ ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ്‌ നടപടി. സഭ വിലക്കിയ വ്യക്‌തിയില്‍ നിന്നും മേല്‍പ്പട്ട സ്‌ഥാനം സ്വീകരിച്ചതാണ്‌ സസ്‌പെന്‍ഷന്‌ കാരണമായത്‌.

ഇന്നലെ രാത്രി ഭദ്രാസന ആസ്‌ഥാനത്ത്‌ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റെയും വൈദികരുടെയും യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.