സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, May 12, 2012

പിറവത്ത് ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് സഭ വിശ്വാസികള്‍ എത്തിയില്ല - ഓര്‍ത്തഡോക്സ് സഭ നേതൃത്വം ഞെട്ടി.

രാവിലെ 8.30. പന്തലില്‍ ആകെ 75 പേര്‍.
രാവിലെ 10 മണി.വളരെ ചെറിയ  പന്തലിന്റെ ഭൂരിഭാഗം സ്ഥലവും ഒഴിഞ്ഞു കിടക്കുന്നു.
പിറവം: പുതുപ്പിള്ളിയില്‍ നിന്നും കോട്ടയത്തുനിന്നും,പാമ്പാക്കുടയില്‍ നിന്നും വിശ്വാസികളെ ഇറക്കി  പിറവത്ത് ശക്തി കാണിക്കാമെന്ന ഓര്‍ത്തഡോക്സ് സഭയുടെ വ്യാമോഹം പൊളിഞ്ഞു. കേവലം 350 പേര്‍ മാത്രം പങ്കെടുത്ത കുര്‍ബ്ബാനയില്‍ പിറവത്തുനിന്നുള്ളവര്‍ നാമ മാത്രം ആയിരുന്നു.പുറം ഇടവകയില്‍ നിന്ന് വന്നവര്‍ സഭ നേതൃത്വത്തെ ചീത്ത വിളിച്ചു കൊണ്ടാണ് പിറവത്തുനിന്നു യാത്രയായത്. ഇത് സഭ നേതൃത്വത്തിന് വരും നാളുകളില്‍ തലവേദനയാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.