സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 10, 2010

സ്വാഗതം ചെയ്‌തു.

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളും കോടതിക്ക്‌ വെളിയില്‍ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌ യാക്കോബായ സുറിയാനി സഭ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം സ്വാഗതം ചെയ്‌തു.

ഇരു സഭകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരു സാമൂഹ്യ വിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു വര്‍ക്കിംഗ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്‌ചാത്തലത്തില്‍ അനന്തര നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളുവാന്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയെ യോഗം ചുമതലപ്പെടുത്തി.



ബംഗളുരു, മുംബൈ, ഡല്‍ഹി ഭദ്രാസനങ്ങള്‍ക്കും അങ്കമാലി ഭദ്രാസനത്തിന്റെ ഹൈറേഞ്ച്‌, കോതമംഗലം മേഖലകള്‍ക്കും മെത്രാപ്പോലീത്തമാരെ വാഴിക്കുവാനുള്ള സുന്നഹദോസിന്റെ തീരുമാനം സ്വാഗതം ചെയ്‌തു. യാക്കോബായ സഭയുടെ കുറിഞ്ഞി പള്ളിയില്‍ തല്‍സ്‌ഥിതിക്ക്‌ വിരുദ്ധമായി ഓര്‍ത്തഡോക്‌സ് സഭാ മെത്രാന്‍ പ്രവേശിച്ചതിലും കായംകുളം കാദീശാ പള്ളിയില്‍ യാക്കോബായ സഭ വിശ്വാസിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിലും യോഗം അമര്‍ഷം രേഖപ്പെടുത്തി.കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍
തമ്മിലുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളും കോടതിക്ക്‌ വെളിയില്‍ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌ യാക്കോബായ സുറിയാനി സഭ വര്‍ക്കിംഗ്‌ കമ്മിറ്റി യോഗം സ്വാഗതം ചെയ്‌തു.ഇരു സഭകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരു സാമൂഹ്യ വിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു വര്‍ക്കിംഗ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്‌ചാത്തലത്തില്‍ അനന്തര നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളുവാന്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയെ യോഗം ചുമതലപ്പെടുത്തി.ബംഗളുരു, മുംബൈ, ഡല്‍ഹി ഭദ്രാസനങ്ങള്‍ക്കും അങ്കമാലി ഭദ്രാസനത്തിന്റെ ഹൈറേഞ്ച്‌, കോതമംഗലം മേഖലകള്‍ക്കും മെത്രാപ്പോലീത്തമാരെ വാഴിക്കുവാനുള്ള സുന്നഹദോസിന്റെ തീരുമാനം സ്വാഗതം ചെയ്‌തു. യാക്കോബായ സഭയുടെ കുറിഞ്ഞി പള്ളിയില്‍ തല്‍സ്‌ഥിതിക്ക്‌ വിരുദ്ധമായി ഓര്‍ത്തഡോക്‌സ് സഭാ മെത്രാന്‍ പ്രവേശിച്ചതിലും കായംകുളം കാദീശാ പള്ളിയില്‍ യാക്കോബായ സഭ വിശ്വാസിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിലും യോഗം അമര്‍ഷം രേഖപ്പെടുത്തി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.